Latest News

Tags :vedan

Education Kerala Top News

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ

കാലിക്കറ്റ് സർവകലാശാലാ പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം […]Read More

Gadgets

ആർഎസ്എസിന്റെ ആദ്യത്തെ അടി വീണത് ദളിതന്റെ ദേഹത്ത്: വേടൻ

കോഴിക്കോട്: ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടിവീണത് ദലിതന്റെ പുറത്താണെന്ന് റാപ്പർ വേടൻ. ‘ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്’. വേടൻ പറഞ്ഞു. താൻ കുറച്ച് ആളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നുമാണ് രാഷ്ട്രീയം പറയാനുള്ള ഈ ധൈര്യം തനിക്ക് കിട്ടിയതെന്ന് വേടൻ പറയുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. രാഷ്ട്രീയം പറയാനായി നിയോഗിക്കപ്പെട്ട ആളാണ് […]Read More

Gadgets

കാലിക്കറ്റ്‌ സർവകലാശാല പാഠ്യവിഷയത്തിൽ ഇടം പിടിച്ച് വേടന്റെ പാട്ട്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ, മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൌട്ട്‌ അസ്’ (They Don’t Care About Us) പാട്ടും വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തി. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും താരതമ്യപ്പെടുത്തുന്നതാണ് ഈ പാഠത്തിന്റെ ലക്ഷ്യം. 1990-കളിൽ പ്രസിദ്ധമായ ‘ദേ ഡോണ്ട് കെയർ എബൌട്ട്‌ അസ്’ ജൂത വിരുദ്ധ ആരോപണങ്ങളെ എതിർത്തുകൊണ്ടുള്ളതാണ്. യുദ്ധം, പലായനം എന്ന വിഷയങ്ങൾ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes